ADVERTISEMENT

ഐപിഎൽ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച രാജസ്ഥാൻ റോയൽ‌സിന് അടുത്ത തിരിച്ചടി. സീസണിലെ അവസാന മത്സരങ്ങളിൽ വിശ്വസ്തനായ പേസ് ബോളർ സന്ദീപ് ശർമ രാജസ്ഥാനു വേണ്ടി കളിക്കില്ല. വിരലിനു പരുക്കേറ്റ താരത്തിന് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഡെത്ത് ഓവറുകളിൽ രാജസ്ഥാന്റെ വിശ്വസ്തനായ ബോളറാണ് സന്ദീപ് ശർമ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് സന്ദീപിനു പരുക്കേറ്റത്.

ഐപിഎൽ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച രാജസ്ഥാൻ റോയൽ‌സിന് അടുത്ത തിരിച്ചടി. സീസണിലെ അവസാന മത്സരങ്ങളിൽ വിശ്വസ്തനായ പേസ് ബോളർ സന്ദീപ് ശർമ രാജസ്ഥാനു വേണ്ടി കളിക്കില്ല. വിരലിനു പരുക്കേറ്റ താരത്തിന് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഡെത്ത് ഓവറുകളിൽ രാജസ്ഥാന്റെ വിശ്വസ്തനായ ബോളറാണ് സന്ദീപ് ശർമ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് സന്ദീപിനു പരുക്കേറ്റത്.

demo

ഐപിഎൽ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച രാജസ്ഥാൻ റോയൽ‌സിന് അടുത്ത തിരിച്ചടി. സീസണിലെ അവസാന മത്സരങ്ങളിൽ വിശ്വസ്തനായ പേസ് ബോളർ സന്ദീപ് ശർമ രാജസ്ഥാനു വേണ്ടി കളിക്കില്ല. വിരലിനു പരുക്കേറ്റ താരത്തിന് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഡെത്ത് ഓവറുകളിൽ രാജസ്ഥാന്റെ വിശ്വസ്തനായ ബോളറാണ് സന്ദീപ് ശർമ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് സന്ദീപിനു പരുക്കേറ്റത്.

ഐപിഎൽ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച രാജസ്ഥാൻ റോയൽ‌സിന് അടുത്ത തിരിച്ചടി. സീസണിലെ അവസാന മത്സരങ്ങളിൽ വിശ്വസ്തനായ പേസ് ബോളർ സന്ദീപ് ശർമ രാജസ്ഥാനു വേണ്ടി കളിക്കില്ല. വിരലിനു പരുക്കേറ്റ താരത്തിന് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഡെത്ത് ഓവറുകളിൽ രാജസ്ഥാന്റെ വിശ്വസ്തനായ ബോളറാണ് സന്ദീപ് ശർമ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് സന്ദീപിനു പരുക്കേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com