ADVERTISEMENT

ഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിൽ തിടുക്കപ്പെട്ടു നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം, സോറനെ കാണാനില്ലെന്ന ബിജെപിയുടെ പ്രചരണം, സോറൻ അറസ്റ്റിലായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാകുമെന്ന സൂചന, െജഎംഎം എംഎൽഎമാരുടെ തിരക്കിട്ട യോഗങ്ങൾ, രാഷ്ട്രീയ കരുനീക്കങ്ങൾ... റാഞ്ചി സാക്ഷ്യം വഹിക്കുന്നത് അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്കാണ്.

full-mobile
full-web
two-persian-kit-cat-tree_Shutterstock
burj-khalifa
Miracle Garden, Dubai
Miracle Garden, Dubai
full-mobile
full-web
two-persian-kit-cat-tree_Shutterstock
burj-khalifa
Miracle Garden, Dubai

ഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിൽ തിടുക്കപ്പെട്ടു നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം, സോറനെ കാണാനില്ലെന്ന ബിജെപിയുടെ പ്രചരണം, സോറൻ അറസ്റ്റിലായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാകുമെന്ന സൂചന, െജഎംഎം എംഎൽഎമാരുടെ തിരക്കിട്ട യോഗങ്ങൾ, രാഷ്ട്രീയ കരുനീക്കങ്ങൾ... റാഞ്ചി സാക്ഷ്യം വഹിക്കുന്നത് അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്കാണ്.

ഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിൽ തിടുക്കപ്പെട്ടു നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം, സോറനെ കാണാനില്ലെന്ന ബിജെപിയുടെ പ്രചരണം, സോറൻ അറസ്റ്റിലായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാകുമെന്ന സൂചന, െജഎംഎം എംഎൽഎമാരുടെ തിരക്കിട്ട യോഗങ്ങൾ, രാഷ്ട്രീയ കരുനീക്കങ്ങൾ... റാഞ്ചി സാക്ഷ്യം വഹിക്കുന്നത് അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com