Activate your premium subscription today
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം 5 ജീവനുകളുമായി ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകള്‍. അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധന നടത്തുന്നതിലൂടെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളിലാണ് ശാസ്ത്ര ലോകം. അതോടൊപ്പം പ്രത്യേക സമ്മതപത്രം ഒപ്പിട്ടു
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ ദുരന്തത്തിൽപെട്ട ടൈറ്റൻ പേടകത്തെ അന്വേഷിക്കുന്നതും ഒടുവില്‍ ആ ദുരന്തം സ്ഥിരീകരിക്കുന്നതുമെല്ലാം ലോകമൊട്ടാകെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്.
ടൈറ്റാനിക് സന്ദർശനത്തിനിടെ പൊട്ടിത്തെറിച്ച സമുദ്രാന്തര പേടകത്തിൽ നിന്നുള്ള അവശിഷ്ടങ്ങളും സാധ്യമായ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തു. . ടൈറ്റാനിക് തകർന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ടൈറ്റൻ സബ്മെർസിബിൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. പേടകത്തിനെ ആഴക്കടൽ ദുരന്തത്തിലേക്ക് നയിച്ച
ടൈറ്റാനിക്ക് കാണാനുള്ള യാത്രയ്ക്കിടെ ടൈറ്റൻ സമുദ്രപേടകം അപ്രത്യക്ഷമായ പ്രദേശത്തെ തിരച്ചിൽ അതിവേഗം പുരോഗമിക്കുന്നതിനിടെ ഒരു "മുഴക്കത്തിന്റെ" ശബ്ദം സോനാർ സംവിധാനം പിടിച്ചെടുത്തു. ഓരോ 30 മിനിറ്റിലും ആ പ്രദേശത്ത് ഇടിക്കുന്ന ശബ്ദം മുഴങ്ങിയത്രെ. കൂടുതൽ സോനാർ സംവിധാനങ്ങൾ പ്രദേശത്തു വിന്യസിച്ചു.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സമുദ്രാന്തർ ഭാഗത്തേക്കുപോയ ശേഷം കാണാതായ ടൈറ്റന് സമുദ്ര പേടകത്തിനായുള്ള തിരച്ചില്‍ ശുഭപര്യവസായിയായി തീരണമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. 96 മണിക്കൂർ ഓക്സിജൻ സംഭരണമെന്ന സമയത്തിനെതിരെ പോരാടിയാണ് വിവിധ രാജ്യങ്ങളിലെ അതിനൂതന സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ
ടൈറ്റാനിക്കിന്റെ തകർച്ചയോളം പ്രശസ്തമായ ഒരു കപ്പൽചേതം ലോകചരിത്രത്തിൽ ഉണ്ടാകില്ല. എന്നാൽ ചെറുതും വലുതുമായ ഒട്ടേറെ കപ്പൽത്തകർച്ചകൾ ലോകത്ത് പലയിടങ്ങളിലും നടന്നിരുന്നു. ചരിത്രത്തിന്റെ കൊടിയടയാളം വഹിക്കുന്ന പല കപ്പലുകളും ആഴക്കടലിൽ നീണ്ടനാളായി നിദ്രയിലുമാണ്. ഇവയിൽ ചിലതൊക്കെ കാലാവസ്ഥാവ്യതിയാനവും
ടൈറ്റാനിക് തകർന്നുകിടക്കുന്നതു കാണാൻ പ്രത്യേക സമുദ്രാന്തര വാഹനത്തിൽ പോയവർ കാണാതായതിന്റെ വാർത്ത വലിയ ശ്രദ്ധനേടുന്നുണ്ടല്ലോ. 1997ൽ വിഖ്യാത ഹോളിവുഡ് സിനിമാ സംവിധായകൻ ജയിംസ് കാമറൺ ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തകഥ സിനിമയാക്കി. ലിയനാർഡോ ഡികാപ്രിയോയും കെയ്റ്റ് വിൻസ്ലറ്റും മത്സരിച്ചഭിനയിച്ച ഈ ചിത്രം
ടൈറ്റാനിക്ക് കാണാനായി 5 യാത്രികരെയും കൊണ്ടുപോയ ടൈറ്റനെ നിയന്ത്രിക്കുന്നത് സാധാരണ ഗെയിം കൺട്രോളറാണെന്ന റിപ്പോർട്ടുകൾ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളുണ്ടെന്നു കരുതപ്പെടുന്ന ടൈറ്റനെ ഒരു പഴയ ഗെയിം കൺട്രോളർ അതും 'ഔട്ഡേറ്റഡ്' ആയത്, എങ്ങനെയാവും നിയന്ത്രിക്കുമെന്ന ചോദ്യമാണ്
തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൃപാൺ വിയറ്റ്നാമിന് സമ്മാനിച്ച് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിയറ്റ്നാം പ്രതിരോധ മന്ത്രി ജനറല്‍ ഫാന്‍ വാന്‍ ഗാങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് യുദ്ധക്കപ്പല്‍ സമ്മാനിക്കുന്ന വിവരം രാജ്നാഥ് സിങ്
ടൈറ്റാനിക്ക് കാണാനുള്ള യാത്രയ്ക്കിടെ സമുദ്രപേടകം അപ്രത്യക്ഷമായ പ്രദേശത്ത് നിന്ന് "ഇടിക്കുന്ന" ശബ്ദം സോനാർ സംവിധാനത്തിൽ കേൾക്കാനായെന്നു റിപ്പോർട്ട്. ഓരോ 30 മിനിറ്റിലും ആ പ്രദേശത്ത് ഇടിക്കുന്ന ശബ്ദം മുഴങ്ങിയത്രെ. നാല് മണിക്കൂറിന് ശേഷം കൂടുതൽ സോനാർ സംവിധാനങ്ങൾ വിന്യസിച്ചു. എന്നാൽ തിരച്ചിലിനു നേതൃത്വം നൽകുന്ന ബോസ്റ്റൺ കോസ്റ്റ് ഗാർഡ് ഈ റിപ്പോർട്ടിനോടു പ്രതികരിച്ചിട്ടില്ല.
അറ്റ്ലാന്റിക്കിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തെ തിരയുന്നതിനായി അസാധാരാണ രക്ഷാദൗത്യത്തിൽ ലോകം. സാധ്യമായ എല്ലാ മാർഗങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് രാജ്യങ്ങൾ. ടൈറ്റന്റെ കവചത്തിൽ വിള്ളലുകളൊന്നും വീണില്ലെങ്കിൽ ഏകദേശം 30 മണിക്കൂർ പ്രാണവായു
ടൈറ്റാനിക് കപ്പൽ മുങ്ങി ഏകദേശം 111 വർഷങ്ങൾക്ക് ശേഷം, ആ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും ഒരു രക്ഷാദൗത്യം അരങ്ങേറുകയാണ്. സമുദ്രാന്തർ ഭാഗത്തെ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൈറ്റൻ സബ്മെർസിബിൾ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. യുഎസ് നാവികസേന, യുഎസ്