Activate your premium subscription today
ഒരിക്കൽ, വീട്ടുമുറ്റത്തെ ചടങ്ങിൽ, ചേച്ചി കെ.ആർ ഗൗരിയുടെ കൈപിടിച്ച് നിറകൺചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി: ‘‘കുറവിലങ്ങാട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പരീക്ഷയ്ക്കു 12 രൂപ ഫീസടയ്ക്കണം. എവിടെനിന്നൊക്കെയോ കഷ്ടപ്പെട്ട് അവസാന ദിവസമായപ്പോഴേക്കും അച്ഛൻ 11 രൂപയുണ്ടാക്കി. ഒരു രൂപ കൂടി വേണം. അന്നു രാവിലെ ഫീസ് തികയാതെ വിഷമിച്ചു സ്കൂളിലേക്കു പോകുമ്പോൾ അയൽക്കാരനായിരുന്ന ഒരാൾ വിളിച്ച് ഒരു രൂപ തന്നു... ’’