കാവ്യക്കൊടുമുടി

Mail This Article
‘കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം’ എന്നെഴുതിക്കൊണ്ടാണ് ആശാൻ ‘വീണപൂവി’ലെ പൂവ്, യഥാർഥത്തിൽ അതു ജീവിച്ചതിലുമേറെ ജീവിച്ചെന്നു പറയുന്നത്. സൗന്ദര്യപൂർണവും സൗരഭ്യപൂരിതവുമായിരുന്നു ആ ജീവിതം. ‘പരാർഥ'മായാണ് അതു ജീവിച്ചത്. അതിന്റെ ആന്തരികമധു പ്രണയമായിരുന്നു. അതിനാൽ മിന്നലിന്റെ ചടുലദീപ്തിയാലെഴുതപ്പെട്ട, പെട്ടെന്നു മാഞ്ഞുപോകുന്ന ജീവിതമാണ് ജഡശിലയുടെ നീണ്ടവാഴ്വിനെക്കാൾ അഭികാമ്യമെന്ന്
‘കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം’ എന്നെഴുതിക്കൊണ്ടാണ് ആശാൻ ‘വീണപൂവി’ലെ പൂവ്, യഥാർഥത്തിൽ അതു ജീവിച്ചതിലുമേറെ ജീവിച്ചെന്നു പറയുന്നത്. സൗന്ദര്യപൂർണവും സൗരഭ്യപൂരിതവുമായിരുന്നു ആ ജീവിതം. ‘പരാർഥ'മായാണ് അതു ജീവിച്ചത്. അതിന്റെ ആന്തരികമധു പ്രണയമായിരുന്നു. അതിനാൽ മിന്നലിന്റെ ചടുലദീപ്തിയാലെഴുതപ്പെട്ട, പെട്ടെന്നു മാഞ്ഞുപോകുന്ന ജീവിതമാണ് ജഡശിലയുടെ നീണ്ടവാഴ്വിനെക്കാൾ അഭികാമ്യമെന്ന്