ADVERTISEMENT

‘കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം’ എന്നെഴുതിക്കൊണ്ടാണ് ആശാൻ ‘വീണപൂവി’ലെ പൂവ്, യഥാർഥത്തിൽ അതു ജീവിച്ചതിലുമേറെ ജീവിച്ചെന്നു പറയുന്നത്. സൗന്ദര്യപൂർണവും സൗരഭ്യപൂരിതവുമായിരുന്നു ആ ജീവിതം. ‘പരാർഥ'മായാണ് അതു ജീവിച്ചത്. അതിന്റെ ആന്തരികമധു പ്രണയമായിരുന്നു. അതിനാൽ മിന്നലിന്റെ ചടുലദീപ്തിയാലെഴുതപ്പെട്ട, പെട്ടെന്നു മാഞ്ഞുപോകുന്ന ജീവിതമാണ് ജഡശിലയുടെ നീണ്ടവാഴ്​വിനെക്കാൾ അഭികാമ്യമെന്ന്

‘കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം’ എന്നെഴുതിക്കൊണ്ടാണ് ആശാൻ ‘വീണപൂവി’ലെ പൂവ്, യഥാർഥത്തിൽ അതു ജീവിച്ചതിലുമേറെ ജീവിച്ചെന്നു പറയുന്നത്. സൗന്ദര്യപൂർണവും സൗരഭ്യപൂരിതവുമായിരുന്നു ആ ജീവിതം. ‘പരാർഥ'മായാണ് അതു ജീവിച്ചത്. അതിന്റെ ആന്തരികമധു പ്രണയമായിരുന്നു. അതിനാൽ മിന്നലിന്റെ ചടുലദീപ്തിയാലെഴുതപ്പെട്ട, പെട്ടെന്നു മാഞ്ഞുപോകുന്ന ജീവിതമാണ് ജഡശിലയുടെ നീണ്ടവാഴ്​വിനെക്കാൾ അഭികാമ്യമെന്ന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com